മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണെന്നും അവര്‍ക്ക് തെറ്റ് സംഭവിക്കുമ്പോള്‍ ചൂണ്ടിക്കാട്ടാനും നടപടിയെടുക്കാനും ഇവിടെ ഒരു സംവിധാനമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
മറുനാടനെക്കുറിച്ച് എനിക്ക് വിരുദ്ധാഭിപ്രായമാണുളളത്. ക്യാമറ കയ്യിലുണ്ടെങ്കില്‍ എന്തും പറയാമെന്നാണ് അവരുടെ നിലപാട്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അപമാനിച്ചും അധിക്ഷേപിച്ചുമുളള വീഡിയോകള്‍ അവര്‍ ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ എല്ലാമായ രാഹുല്‍ ഗാന്ധി പോയാലേ ഈ പാര്‍ട്ടി രക്ഷപ്പെടൂ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്, കോണ്‍ഗ്രസുകാര്‍ നേതാക്കന്മാരല്ല, ജന്തുക്കളാണ് എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനൊരാളെ കോണ്‍ഗ്രസുകാരനായ എനിക്ക് അനുകൂലിക്കാനാവില്ല'- കെ മുരളീധരന്‍ പറഞ്ഞു
മറുനാടന്‍ മലയാളിയുടെ വിഷയത്തില്‍ തന്റെ നിലപാട് ഗുണ്ടായിസമാണെങ്കില്‍ അത് മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന, വ്യാജ വാര്‍ത്ത കൊടുക്കുന്ന ഓരോരുത്തനെയും എതിര്‍ക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു
ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു